പൗരുഷം നിറഞ്ഞ ആകാര സൗകുമാര്യവുമായി മലയാള സിനിമയിലേക്ക് കടന്നു വന്ന മഹാനടൻ. അവിസ്മരണീയമായ അഭിനയ പാടവം കൊണ്ട് കലയ്ക്ക് വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതം, വില്ലനായും നായകനായും കിട്ടുന്ന ഏത് വേഷങ്ങളെയും ഗംഭീരമാക്കുന്ന അഭിനയ പ്രതിഭ.
ചലച്ചിത്ര മേഖലയിലും സീരിയൽ രംഗത്തും ഒരു പാട് തിളങ്ങി നിന്ന താരമായിരുന്നു രവി വള്ളത്തോൾ. നിരവധി സീരിയലുകളിൽ നായക വേഷത്തിൽ സ്വീകരണ മുറിയിലെ മിനി സ്‌ക്രീനിൽ നിറഞ്ഞു നിന്നു.
നാടകമായിരുന്നു ഫിലോമിനയുടെ തട്ടകം. അഭിനയകലയുടെ ഊടും പാവും അവർ നാടക വേദിയിൽ നിന്നും അഭ്യസിച്ചു കഴിഞ്ഞിരുന്നു. നാടക വേദികളിൽ പ്രശസ്തനായ പി ജെ ആന്‍റണിയുടെ നാടകങ്ങളിലൂടെയായിരുന്നു ഫിലോമിന അഭിനയ രംഗത്തേക്ക് ചുവട് വെച്ചത്.
ഉശിരുള്ള ഡയലോഗുകൾ കൊണ്ട് ധാർഷ്ട്യമുള്ള കഥാപാത്രങ്ങളെ സമ്പന്നമാക്കിയ അതുല്യ നടനാണ് സുകുമാരൻ. എഴുപതുകളുടെയും എൺപതുകളുടെയും കാലഘട്ടങ്ങളിൽ മലയാള സിനിമയിൽ നായകനായും പ്രതിനായകനായും ഇദ്ദേഹം നിറഞ്ഞു നിന്നു.
മോഹന്‍ലാലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
മലയാളസിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച, ഓരോ മലയാളിയും അഭിമാനത്തോടെ ചേര്‍ത്തുപിടിച്ച, ഷാജി എന്‍ കരുണ്‍ സർ നമ്മെ വിട്ടുപിരിഞ്ഞു. 'നേരം പുലരുമ്പോള്‍', പഞ്ചാഗ്‌നി,...